വിയറ്റ്നാം സൈനികർ സുവിശേഷവൽക്കരണം പിന്തുടരണം ആർച്ച് ബിഷപ്പ് ജോസഫ്
ഹനോയ്: വിയറ്റ്നാമിലെ വടക്കൻ രൂപതകളിൽ നടന്ന സുവിശേഷ യോഗത്തിൽ \’\’സുവിശേഷം പ്രഘോഷിക്കുക എന്ന ലക്ഷ്യം നമുക്ക് ഉണ്ടാകണം\’\’ആർച്ച് ബിഷപ്പ് ജോസഫ്. സെപ്തംബർ 19-ന്, അൽമായ ജനങ്ങളുടെ അപ്പോസ്തോലിക സംഘടനയുടെ 100-ാം വാർഷിക പരിപാടിയിൽ ഹാനോയ് അതിരൂപതയിൽ നിന്നും, രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള 10 രൂപതകളിൽ നിന്നുമുള്ള 5,000-ത്തിലധികം വിശ്വാസികൾ പങ്കെടുത്ത യോഗത്തിൽ . വിയറ്റ്നാം സൈനികർ ഒഴിഞ്ഞു മാറിയപ്പോഴാണ് ആർച്ച് ബിഷപ്പ് ജോസഫ് വിയറ്റ്നാം സൈനികർ സുവിശേഷവൽക്കരണം പിന്തുടരണം എന്ന കാര്യം പറഞ്ഞത്. എല്ലാവർക്കും സുവിശേഷം എല്ലായിടങ്ങളിലേക്കും എത്തിക്കാൻ ബാദ്യസ്ഥരാണ് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തങ്ങളിൽ എപ്പോഴും യേശു ഉണ്ടായിരിക്കണമെന്നും ദൈവത്തിൽ നിന്നുള്ള നല്ല കാര്യങ്ങൾ തിരിച്ചറിഞ്ഞും ആത്മീയ ജീവിതം പുതുക്കിയും സുവിശേഷവൽക്കരണ വഴികൾ മെച്ചപ്പെടുത്തിയും ദൈവം തങ്ങൾക്കായി ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ച് ധൈര്യപൂർവം മറ്റുള്ളവരോട് പറയണമെന്നും രൂപതാധ്യക്ഷൻ പറഞ്ഞു. 20 വൈദികർ പങ്കെടുത്ത യോഗം ഹാനോയി ആർച്ച് ബിഷപ്പ് ജോസഫ് വു വാൻ തിയെൻ ആണ് നേതൃത്വം നൽകിയ്ത.
ദൈവദാസനായ ഫ്രാങ്ക് ഡഫ് 1921-ൽ അയർലണ്ടിൽ സ്ഥാപിച്ച ലീജിയൻ ഓഫ് മേരി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള സഭയിലെ സാധാരണക്കാരുടെ ഏറ്റവും വലിയ അപ്പസ്തോലിക സംഘടനയാണ്.
