നൈജീരിയ : വടക്കൻ നൈജീരിയയിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച് 86 പേർ മരിച്ചു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായി എംയു റിപ്പോർട്ട് ചെയ്തു. നൈജീരിയയിലെ സുലേജ മേഖലയ്ക്ക് സമീപമാണ് ടാങ്കറിൽ തീപിടിത്തമുണ്ടായത്. ചിലർ ജനറേറ്റർ ഉപയോഗിച്ച് ഒരു ടാങ്കറിൽ നിന്ന് മറ്റൊന്നിലേക്ക് പെട്രോൾ കടത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ടാങ്കർ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.
സംഭവത്തിൽ 86 ലധികം ആളുകൾ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 ലധികം കടകൾ കത്തി നശിച്ചു. നൈജീരിയയിലെ നാഷണൽ എമർജൻസി ഏജൻസി സ്‌ഫോടനത്തെക്കുറിച്ച് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു, നൂറിലധികം പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. 15 ലധികം കടകൾ കത്തി നശിച്ചു.അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിലാണ്.
വാർത്ത: പാ. ഫ്രെഡി കൂർഗ്
